കാരക്കാസില്‍ നടത്തിയ വമ്പന്‍ ബോംബാക്രമണത്തിന് പിന്നാലെ മഡുറോയുടെ അറസ്റ്റ്; കാരക്കാസിനെ വിറപ്പിച്ച് അമേരിക്കയുടെ മിന്നലാക്രമണം; കരീബിയന്‍ മേഖലയില്‍ അമേരിക്ക ഒരു പൂര്‍ണ്ണ സൈനിക ഉപരോധമോ? ഇത് സെക്കന്റ് ‘ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്പിയര്‍’

ആഴ്ചകള്‍ക്ക് മുമ്പ് കരീബിയന്‍ കടലില്‍ വെനസ്വേലന്‍ തീരത്തിന് സമീപം വച്ച് യുഎസ് കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് ഒരു ഭീമന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തെ സാമ്പത്തികമായി തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള അതിശക്തമായ ഒരു നീക്കമായാണ് അന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ആ ഉപരോധം ഇത്തരമൊരു വമ്പന്‍ സൈനിക ആക്രമണത്തിലേക്ക് (Surgical Strike) വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ മിന്നലാക്രമണം

ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യം; പ്രതിദിനം 7.49 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന വെനസ്വേലയുടെ പ്രധാന ഉപഭോക്താക്കള്‍ ചൈന; അമേരിക്കന്‍ നീക്കം ‘എണ്ണ കൊതിയിലോ’? മഡുറോയെയും ഭാര്യയേയും പൊക്കിയത് ‘ലാദനെ തീര്‍ത്ത’ ഓപ്പറേഷന് സമാനം; കരീബിയന്‍ മേഖല ആശങ്കയില്‍; മഡുറോ ജീവനോടെയുണ്ടോ?

കാരക്കാസ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും അതിസാഹസികമായ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അമേരിക്കന്‍ സൈന്യം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വമ്പന്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് മഡുറോയുടെ അറസ്റ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുന്‍പ് അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്ക നടത്തിയ ‘ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്പിയറിന്’ സമാനമായ അതീവ രഹസ്യ നീക്കമാണ്

വെനസ്വലയില്‍ അമേരിക്കന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’! പ്രസിഡന്റ് മഡുറോയെയ തന്നെ പൊക്കി പറന്ന് അമേരിക്കന്‍ കമാണ്ടോകള്‍; മയക്കുമരുന്ന് തലവനെന്ന് ആരോപിച്ച് രാജ്യ തലവനെ പൊക്കുന്നത് അസാധാരണം; ലോകം വീണ്ടും യുദ്ധഭീതിയില്‍; റഷ്യയും ചൈനയും ഇറാനും ആര്‍ക്കൊപ്പം നില്‍ക്കും?

വാഷിങ്ടന്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി നാടുകടത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് നടത്തിയ വന്‍തോതിലുള്ള സൈനിക പ്രഹരത്തിന് പിന്നാലെയാണ് മഡുറോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചരിത്രപരമായ നീക്കം സ്ഥിരീകരിച്ചത്. സമീപകാലത്ത് ആദ്യമായാണ് ഒരു ലോക രാജ്യ തലവനെ മറ്റൊരു രാജ്യം കടത്തുന്നത്. എല്ലാ അര്‍ത്ഥത്തിലും ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’. അസാധാരണ സാഹചര്യമാണ്

രാഹുല്‍ കുടുംബം തകര്‍ത്തുവെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്, വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് രംഗത്ത്. തന്റെ കുടുംബജീവിതം തകര്‍ത്തത് രാഹുലാണെന്ന് ആരോപിച്ച് ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ നിയമക്കുരുക്കുകള്‍ മുറുകുന്നതാണ് ഈ നീക്കം. ഭാര്യ വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തന്റെ അസാന്നിധ്യം അവസരമാക്കിയാണ് രാഹുല്‍ ഭാര്യയെ വശീകരിച്ചതെന്നും ഇത് കുടുംബം തകരാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. യുവതി പരാതിയുമായി മുന്നോട്ട് പോയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ

ബിരിയാണി കഴിച്ച് പുതുവര്‍ഷം ആഘോഷിച്ചത് ലക്ഷക്കണക്കിന് പേര്‍! സ്വിഗ്ഗിയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്!

Biriyani

പുതുവര്‍ഷത്തിലും ഭക്ഷണപ്രിയരുടെ കാര്യത്തില്‍ പതിവുപോലെ ബിരിയാണി തന്നെ ‘രാജാവായി’ . പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റെക്കോര്‍ഡ് ഓര്‍ഡറുകളാണ് ഇത്തവണ ബിരിയാണിക്ക് പുതുവത്സര തലേന്ന് രേഖപ്പെടുത്തിയത്. ഡിസംബര്‍ 31-ന് വൈകുന്നേരം 7:30-ന് മുന്‍പുതന്നെ സ്വിഗ്ഗിയില്‍ 2,18,993 ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചു. രാത്രി 8 മണിയോടെ ബിരിയാണി ഓര്‍ഡറുകളുടെ പ്രവാഹമായിരുന്നു. ഓരോ മിനിറ്റിലും ശരാശരി 1,336 ബിരിയാണികള്‍ വീതം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തു. ഭുവനേശ്വറിലെ ഒരു ഉപഭോക്താവ് ഒറ്റ ഓര്‍ഡറില്‍ 16 കിലോ

11 വർഷം മുൻപത്തെ കൊലപാതകം: ചുരുളഴിക്കാൻ സിബിഐ തിരുവനന്തപുരം യൂണിറ്റ് രംഗത്ത്

തിരുവനന്തപുരം: രാജ്യത്തെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സി ബി ഐ യുടെ പുതുവർഷത്തിലെ ആദ്യ കേസുകളിലൊ ന്ന് തിരുവനന്തപുരത്ത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്സ്റ്റേഷൻ പരിധിയിൽ 2004 ഡിസംബർ അവസാനം നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ് 11 വർഷങ്ങൾക്ക് ശേഷം സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2026 ജനുവരി ഒന്നിന് രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ ഇൻസ്പെക്ടർ എൻ ബിജുവാണ്. സി ബി ഐ യുടെ സ്പെഷ്യൽ ക്രൈം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അണ്ണാമലൈയെ സന്ദര്‍ശിച്ച് ഉണ്ണിമുകുന്ദന്‍

മലയാള സിനിമയിലെ മുന്‍നിര നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദനും തമിഴ്‌നാട് ബിജെപി നേതാവ് കെ. അണ്ണാമലൈയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചത്. സുഹൃത്തെന്ന നിലയില്‍ അണ്ണാമലൈ രാഷ്ട്രീയ നേതാവ് എന്നതിലുപരി അണ്ണാമലൈയെ ഒരു അടുത്ത സുഹൃത്തായാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയം, കായികം, സിനിമ തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘനേരം ഇരുവരും സംസാരിച്ചുവെന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഐപിഎസ്

ആർസിസിയിലെ ബന്ധുനിയമനം: ഒന്നാം റാങ്ക് സഹോദരിയുടെ മകൾക്ക്! ചീഫ് നഴ്സിംഗ് ഓഫീസർ പുറത്ത്

തിരുവനന്തപുരം: കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ജി എസ് ശ്രീകുമാർ രംഗത്തിറങ്ങിയതോടെ ആർ സി സി യിലെ നിയമനങ്ങളിലെ ഒരു അഴിമതി പുറത്തായി. അഴിമതിക്ക് ചുക്കാൻ പിടിച്ച ചീഫ് നഴ്സിംഗ് ഓഫീസർ ആർ.ശ്രീലേഖ സസ്പെൻഷനിലുമായി ആർ സി സി യിൽ അടുത്തിടെ നടത്തിയ നഴ്സുമാരുടെ കരാർ നിയമനത്തിലാണ് അഴിമതി നടന്നത്. ഉദ്യോഗാർത്ഥികൾക്കുള്ള മത്സര പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കാൻ ചുമതലപ്പെട്ട ശ്രീലേഖ അത് ചോർത്തി നൽകി അടുത്ത ബന്ധുക്കളെ വിജയിപ്പിച്ചു ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. ചോദ്യങ്ങൾ തയ്യാറാക്കിയതിൽ മാത്രമല്ല

ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ ജോണ്‍ ബ്രിട്ടാസിനെതിരെ എസ്ഐടി അന്വേഷണം വേണമെന്ന് അടൂര്‍ പ്രകാശ്; പോറ്റിയും ബ്രിട്ടാസും തമ്മിലെന്ത്? ഫോണ്‍ രേഖകള്‍ പരിശോധിക്കണം

ADOOR-PRAKSH-JOH-BRITTAS

പാലക്കാട് : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും സി.പി.ഐ.എം നേതാവും എം.പിയുമായ ജോണ്‍ ബ്രിട്ടാസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ജോണ്‍ ബ്രിട്ടാസിനെതിരെയും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ ഇരുവരുടെയും ഫോണ്‍ രേഖകള്‍ എസ്ഐടി പരിശോധിക്കണം.വിവാദ

എഎസ്ഐ സ്വപ്‌ന കരുണാകരന്റെ സ്ഥലംമാറ്റത്തിന് പിന്നില്‍ ‘ഫേസ്ബുക്ക് കമന്റ്’? പോലീസ് അസോസിയേഷനെതിരെ ആരോപണവുമായി സ്വപ്ന

കോട്ടയം : മണര്‍കാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്‌ന കരുണാകരനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളാണ് ഈ നടപടിക്ക് പിന്നിലെന്ന് സ്വപ്‌ന ആരോപിക്കുന്നു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചതിലുള്ള വൈരാഗ്യമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്‌ന ആരോപിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ‘നമുക്ക് പറയാം’ എന്ന പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത് അസോസിയേഷന്‍ നേതൃത്വത്തെ പ്രകോപിപ്പിച്ചു. നിയമവിരുദ്ധമായ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കൃത്യമായ കാരണങ്ങളില്ലാതെയാണ് തന്നെ