‘ഓരോ നിമിഷവും നിശബ്ദമായ പോരാട്ടം!’ മമ്മൂട്ടി ചിത്രം ഉള്‍പ്പെടെ വേണ്ടെന്ന് വച്ചു; ഭാവനയുടെ വാക്കുകളില്‍ നിറയുന്നത് കണ്ണീരും കരുത്തും

തന്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളെക്കുറിച്ചും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഭാവന. പുതിയ ചിത്രമായ ‘അനോമി’യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഉള്ളിലെ നിശബ്ദമായ യുദ്ധങ്ങളെക്കുറിച്ച് സംസാരിച്ചത്. വിധി വന്നതിന് ശേഷം ഏകദേശം ഒന്നര മാസക്കാലം താന്‍ വീടിന് പുറത്തിറങ്ങാതെ ഒരു ‘സേഫ്റ്റി ബബിളിനുള്ളില്‍’ ആയിരുന്നുവെന്ന് ഭാവന പറഞ്ഞു. ആരെയും കാണാനോ സംസാരിക്കാനോ തയ്യാറല്ലായിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഇടയില്‍ മാത്രമാണ് താന്‍ സുരക്ഷിതത്വം അനുഭവിച്ചതെന്നും അവര്‍ തന്നെ ഒരിക്കലും ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പായിരുന്നെന്നും

‘സര്‍ക്കാര്‍ വെന്റിലേറ്ററില്‍, നയപ്രഖ്യാപനത്തില്‍ പച്ചക്കള്ളങ്ങള്‍’ ഗവര്‍ണറുമായുള്ള പോര് വെറും നാടകം; പത്ത് വര്‍ഷം ചെയ്യാത്തത് ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? പിണറായിക്കെതിരെ വി.ഡി. സതീശന്‍

തിരുവനന്തപുരം : കേരള നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം അസത്യങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെയും രേഖയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രസംഗത്തെ ‘വിശ്വാസ്യതയില്ലാത്ത ഡോക്യുമെന്റ്’ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനം സമ്മതിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് നേരത്തെ വാദിച്ചിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ പുതിയ ചില കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്

തമിഴ്നാട് സഭയില്‍ നാടകീയ രംഗങ്ങള്‍! നയപ്രഖ്യാപനം നിര്‍ത്തി ആര്‍.എന്‍. രവി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; ദേശീയഗാനത്തെ അവഹേളിച്ചെന്ന് പരാതി

ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. 2026-ലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തോട് അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. തമിഴ്നാട് നിയമസഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളനം ആരംഭിക്കുമ്പോള്‍ തമിഴ് തായ് വാഴ്ത്തും സമാപനത്തില്‍ ദേശീയഗാനവുമാണ് ആലപിക്കാറുള്ളത്.എന്നാല്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അപ്പാവു ഇത് നിരസിച്ചു. തന്റെ പ്രസംഗം തടസ്സപ്പെടുത്തിയെന്നും മൈക്ക്

സഭയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി! നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിണറായി വായിച്ചു; കേന്ദ്രത്തിനെതിരായ വിമര്‍ശനം സഭാരേഖകളില്‍

തിരുവനന്തപുരം : നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കാണ് ഇന്ന് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില പ്രധാന ഭാഗങ്ങള്‍ വായിക്കാതെ വിട്ടതോടെ, ആ ഭാഗങ്ങള്‍ സഭയില്‍ വായിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തിരുത്തല്‍ നടത്തി. മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗത്തിലെ 12, 15, 16 ഖണ്ഡികകളിലാണ് ഗവര്‍ണര്‍ മാറ്റം വരുത്തിയത്. താഴെ പറയുന്നവയാണ്.ധനകാര്യ ഫെഡറലിസത്തെ കേന്ദ്രം ദുര്‍ബലപ്പെടുത്തുന്നുവെന്നും കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്നുമുള്ള

ദേവികുളത്ത് എന്‍ഡിഎയ്ക്കായി മത്സരിക്കാന്‍ എസ്. രാജേന്ദ്രന്‍! സിപിഎം വോട്ടുകള്‍ ബിജെപിയിലേയ്ക്ക് മറിയുമോ?

ദേവികുളം : മുന്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപി പ്രവേശനം ഇടുക്കി രാഷ്ട്രീയത്തിലെ വോട്ട് സമവാക്യങ്ങള്‍ മാറ്റിമറിക്കും. രാജേന്ദ്രന്റെ ചേരി മാറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിര്‍ണ്ണായക ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എസ്. രാജേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദേവികുളത്ത് മത്സരിക്കണമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യമെങ്കിലും, താന്‍ മത്സരരംഗത്തേക്കില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. മൂന്ന് തവണ എംഎല്‍എ ആയിരുന്ന തനിക്ക് ഇനി മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും, മുന്നണി ആവശ്യപ്പെട്ടാലും അവരെ കാര്യങ്ങള്‍

പേരെഴുതിയ കസേര, എന്നിട്ടും പിഴുതെറിഞ്ഞു; സുധാകരനെതിരെ ‘രാഹുലിസം’; കൊച്ചിയിലെ വേദിയില്‍ കണ്ണൂരിലെ കരുത്തന് നേരിട്ടത് കനത്ത അപമാനം

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുകയുന്ന ഗ്രൂപ്പ് പോരുകള്‍ കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയില്‍ മറനീക്കി പുറത്ത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരനോട് രാഹുല്‍ ഗാന്ധി കാട്ടിയ ‘അനാദരവ്’ അണികള്‍ക്കിടയില്‍ വലിയ തീപ്പൊരിയായി പടരുകയാണ്. സ്വന്തം പേരെഴുതി വെച്ച കസേരയില്‍ ഇരുന്നിട്ടും, അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ രാഹുല്‍ പരസ്യമായി ആവശ്യപ്പെട്ടത് സുധാകരനെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. വേദിയിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് തന്റെ പേരുള്ള കസേരയിലാണ് സുധാകരന്‍ ഇരുന്നത്. എന്നാല്‍ വേദിയിലെത്തിയ രാഹുല്‍ ഗാന്ധി, സുധാകരനോട് ആ സീറ്റില്‍നിന്ന്

ഇറാനില്‍ പ്രതിഷേധക്കാര്‍ കീഴടങ്ങാന്‍ 72 മണിക്കൂര്‍ സമയം! ഇല്ലെങ്കില്‍ കനത്ത ശിക്ഷയെന്ന് ഭീഷണിയുമായി ഭരണകൂടം; അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌

ഇറാനില്‍ ഭരണകൂടത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങാന്‍ ഇറാന്‍ പോലീസ് മേധാവിയുടെ അന്ത്യശാസനം. നിശ്ചിത സമയത്തിനകം കീഴടങ്ങിയില്ലെങ്കില്‍ കഠിനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് പോലീസ് മേധാവി അഹ്‌മദ്-റെസ് റാദന്‍ മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭകാരികളെ രണ്ട് വിഭാഗമായാണ് ഇറാന്‍ പോലീസ് കാണുന്നത്.തെറ്റിദ്ധാരണ മൂലം പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ അന്ത്യശാസനത്തിനുള്ളില്‍ കീഴടങ്ങിയാല്‍ അവരോട് സൗമ്യമായ സമീപനം സ്വീകരിക്കും. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും കീഴടങ്ങാത്തവര്‍ക്കും എതിരെ ശക്തമായി നടപടിയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. സമീപകാലത്ത് ഇറാന്‍ ഭരണകൂടം നേരിട്ട ഏറ്റവും

കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് നിയമസഭയില്‍ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയ കന്നി നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ അദ്ദേഹം വായിച്ചു. കേരളം വികസനപാതയിലാണെന്നും സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം പണം നീക്കിവെച്ചുവെന്നും ഗവര്‍ണര്‍ പ്രശംസിച്ചു. തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രം സ്വീകരിച്ച നിലപാടുകള്‍ സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 100 പ്രവൃത്തിദിവസം 60 ദിവസമായി കേന്ദ്രം വെട്ടിക്കുറച്ചത് പ്രതിസന്ധിയുണ്ടാക്കി. പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സംസ്ഥാനം

മുക്കത്ത് നാല് വയസ്സുകാരിക്ക് നേരെ ക്രൂരത! സുഹൃത്തിന്റെ കുട്ടിയെ പീഡിപ്പിച്ചു; അങ്കണവാടി ടീച്ചറുടെ ഇടപെടലില്‍ പ്രതി കുടുങ്ങി

കോഴിക്കോട് മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെ (22) ആണ് മുക്കം പോലീസ് വയനാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. അങ്കണവാടി അധ്യാപികയുടെ ഇടപെടലാണ് ഈ ക്രൂരത പുറംലോകമറിയാന്‍ കാരണമായത്. അങ്കണവാടിയിലെത്തിയ കുട്ടി തന്റെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും വേദനയുണ്ടെന്ന് അധ്യാപികയോട് പറഞ്ഞു. സംശയം തോന്നിയ അധ്യാപിക സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വീട്ടില്‍ വരുന്ന ‘ചേട്ടന്‍’ തന്നെ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. അധ്യാപിക ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും

രാഹുലിനൊപ്പം ഇനി തരൂരില്ല; രാഹുലിനെ ബഹിഷ്‌കരിക്കാന്‍ വിശ്വപൗരന്‍; കൊച്ചിയിലെ ‘അനീതി’യില്‍ പൊട്ടിത്തെറിച്ച് എം.പി; കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി ശശി തരൂരിന്റെ നിര്‍ണ്ണായക നീക്കം. കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയില്‍ തനിക്കുനേരെയുണ്ടായ ആസൂത്രിത അവഗണനയില്‍ പ്രതിഷേധിച്ച്, ഇനി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതായാണ് സൂചന. ആഗോളതലത്തില്‍ ശ്രദ്ധേയനായ നേതാവിനെ കേരളത്തില്‍ അപമാനിക്കാന്‍ ബോധപൂര്‍വ്വമായ തിരക്കഥയൊരുങ്ങിയെന്ന തിരിച്ചറിവിലാണ് തരൂര്‍ ക്യാമ്പ്. വഴിമാറി തരൂര്‍ പ്രവര്‍ത്തക സമിതി അംഗമായിട്ടും തന്റെ തൊട്ടടുത്തിരുന്നിട്ടും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ തരൂരിന്റെ പേര് പരാമര്‍ശിച്ചില്ല എന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. കെപിസിസി