പശ്ചിമ ബംഗാളിൽ, മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ എൻ.ഡി.എക്ക് ലീഡ് . 294 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ഇവിടെ, ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപി 160 ലധികം സീറ്റുകളിൽ മുന്നിലാണ്. മറുവശത്ത് മമതയുടെ തൃണമൂലിനു 110 ലധികം സീറ്റുകളാണുള്ളത്.
ബംഗാളിൽ വളരെക്കാലമായി ബിജെപിക്ക് വിജയിക്കാനായിട്ടില്ല. 89 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെ മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടർമാരുടെ ഏകദേശം 11.6 ശതമാനത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു . 2021 ലെ തൃണമൂൽ കോൺഗ്രസിന്റെ വിജയിച്ച മാർജിനേക്കാൾ അല്പം കൂടുതലാണ് ഈ കണക്ക്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ


കേരളമാകെ യു.ഡി.എഫ് തരംഗം : കമ്മ്യൂണിസ്റ്റ് കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം





