സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്‍ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്

മുണ്ടത്തിക്കോട്: ആകാശപ്പൂരത്തിന് വര്‍ണ്ണച്ചായം ചാലിക്കേണ്ടവരുടെ സ്വപ്നങ്ങള്‍ കരിമരുന്നിന്റെ കനലില്‍ എരിഞ്ഞടങ്ങിയത് എന്ന്? ആ ചോദ്യത്തിന് ഇനി ഉത്തരമന്വേഷിച്ച് അധികം അലയേണ്ടതില്ല.

മുണ്ടത്തിക്കോട്ടെ ‘മരണക്കയത്തില്‍’ ഇനിയും ബാക്കി 300 കിലോ സ്ഫോടകവസ്തുക്കള്‍; അധികൃതര്‍ ഉറങ്ങുകയായിരുന്നോ? യഥാര്‍ത്ഥ കാരണം അജ്ഞാതം

തൃശൂര്‍: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തം നടന്ന അപകടസ്ഥലത്തുനിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം വീണ്ടും കണ്ടെത്തുന്നത് വലിയ ആശങ്കയ്ക്ക്